ൻ്റെ നേതൃത്വത്തിൽ
എസ്.ഐ അരുൺ മോഹൻ ഡി.വൈ.എസ്.പിയുടെ സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു. 19 ഗ്രാം എം.ഡി.എം.എയുവാവിൽ നിന്നും കണ്ടെടുത്തു. വിഷ്ണു മുൻപും മയക്ക് മരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്.
എസ് ഐ രതീഷ്, എസ്.ഐ അബൂബക്കർ കല്ലായി ,
പൊലീസുകാരായ ദിലീഷ് കുമാർ പള്ളിക്കൈ ,അമൽ രാമചന്ദ്രൻ, മുരളി, മഹേഷ്, അജിത്ത്, , സഞ്ജിത്ത്, രമേശൻ, സഞ്ജു, അജിത്ത്, സജീഷ്, നിഗിൽ , നിഗീഷ്, ജയേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കുടുക്കിയത്. പൊലീസ് പ്രതിയെ ബംഗ്ളുരുവിൽ നിന്നും നീലേശ്വരം വരെ ട്രെയിനിൽ പിന്തുടർന്നിരുന്നു. പ്രതി ഇറങ്ങാൻ സാധ്യത കണക്കിലെടുത്ത് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലടക്കം പൊലീസ് കാവൽ നിന്നിരുന്നു.
0 Comments