സൈബർ സെൽ പൊലീസ്.
കാസർകോട്ടെ ഡോക്ടറെ ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ടായിരുന്നു സംഘം തട്ടിപ്പിൽ വീഴ്ത്തിയത്. ഹോം ബേസ്ഡ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ചു വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചു. തുടർന്നാണ് തട്ടിപ്പ് നടത്തിയത്. പ്രതികളുടെ ബാങ്ക് പാർലമെന്റ് സ്ട്രീറ്റ് ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും 1079518 രൂപ തിരികെ പിടിച്ചെടുത്തു. തുക കോടതി വഴി പരാതിക്കാരന് വിട്ടു കൊടത്തു . സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി പയ്യന്നുർ സ്വദേശി മുഹമ്മദ് നൗഷാദ് 45 കാസർകോട് സൈബർ പൊലീസിന്റെ പിടിയിലായി ജയിലിൽ കഴിഞ്ഞു വരികയാണ് .
മറ്റ് പ്രതിയകളെ കണ്ടത്തുന്നതിനും നഷ്ടപെട്ട ബാക്കി തുക കണ്ടെത്തുന്നതിനും പൊലീസ് ശ്രമം നടത്തി വരികയാണ് .
ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ മേൽനോട്ടത്തിൽ
0 Comments