തളിപ്പറമ്പ് ചപ്പാരപ്പടവിലെ കാരിയാട് പി.പി. ബിനു എന്ന വെളിച്ചം വിനു 45 വിനെയാണ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ 13 മാസം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും.
2019 ജൂൺ 3 ന് രാത്രി ആദൂർ
പൊലീസ് സ്റ്റേഷൻ പരിധിലുള്ള വീട്ടിൽ വെച്ച് പെൺകുട്ടിയെ ഗൗരവതരമായ ലൈംഗീക അതിക്രമത്തിനും ഡിസംബർ 14 ന് മറ്റൊരു വീട്ടിൽ വെച്ച് ഗൗരവതരമായ ലൈംഗീക പീഡനത്തിനും വിധേയമാക്കിയ കേസിലെ പ്രതിയാണ് ബിനു .
കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനുവാണ് ശിക്ഷിച്ചത്. ആദൂർ
0 Comments